Description
ആത്മസുഹൃത്തിനെ കൊന്ന് ബഹുമതിയുടെ വേദനയനുഭവിക്കേണ്ടി വന്ന പ്രതാപ് സിംഗിൻറേയും പട്ടാള ട്രക്കിനെ സ്വന്തം ഹൃദയത്തെപ്പോലെ സ്നേഹിച്ച കുന്തൻലാലിന്റേയും കഥ. മാതൃഭൂമിയുടെ അഭിമാനം കാത്തുരക്ഷിക്കാൻ യുദ്ധം ചെയ്യുകയും ജീവാർണപ്പണം നടത്തുകയും ചെയ്ത ഹൃദയവും ഹൃദയവേദനകളുമാണ് ഈ കൃതി.




Reviews
There are no reviews yet.